മീനച്ചൂടില്‍ തളര്‍ന്ന ചെടികളോട് കാറ്റ് പറഞ്ഞു : " മഴ പെയ്യാന്‍ നമുക്കൊരുമിച്ചു പ്രാര്‍ത്ഥിക്കാം ." അവരുടെ സമൂഹ പ്രാര്‍ത്ഥനയുടെ ശബ്ദങ്ങളിലേക്ക് മഴയുടെ അനുഗ്രഹ വര്ഷം ചൊരിഞ്ഞു. ചെടികള്‍ ആഹ്ലാദ ഭരിതരായി . കാറ്റുജേതാവായി ഉയരെ പറന്നു.
കുറെ ദിവസം കഴിഞ്ഞപ്പോള്‍ ചെടികളും പൂക്കളും വാടി ക്കരിഞ്ഞത് കണ്ടു കാറ്റു അമ്പരന്നു. അമ്ളമഴയെപ്പറ്റി കാറ്റു കേട്ടിട്ടില്ലായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ